
ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
ജില്ലാ സ്കൂൾ കലോത്സവം ഇന്ന്തുടങ്ങും. നഗരത്തിലെ 15 വേദികളിലാണ് മത്സരം 319 ഇനങ്ങളിലായി 15 സബ് ജില്ലകളിൽ നിന്നുള്ള 50,000ത്തിലധികം കുട്ടികൾ പങ്കെടുക്കും. ഉദ്ഘാടനം ബുധൻ വൈകിട്ട് 4ന് കലക്ടർ അരുൺ കെ വിജയൻ

ജില്ലാ സ്കൂൾ കലോത്സവം ഇന്ന്തുടങ്ങും. നഗരത്തിലെ 15 വേദികളിലാണ് മത്സരം 319 ഇനങ്ങളിലായി 15 സബ് ജില്ലകളിൽ നിന്നുള്ള 50,000ത്തിലധികം കുട്ടികൾ പങ്കെടുക്കും. ഉദ്ഘാടനം ബുധൻ വൈകിട്ട് 4ന് കലക്ടർ അരുൺ കെ വിജയൻ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംഘടിപ്പിച്ച മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു. മേളക്ക് വലിയ പ്രതികരണമാണ് ഇത്തവണ ടൂറിസം മേഖലയിൽ നിന്നും ലഭിച്ചത്.സമാപന സമ്മേളനം മുൻ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഉൽഘാടനം ചെയ്തു. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീ സി രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ സി അനിൽ കുമാർ സ്വാഗതം പറഞ്ഞു. മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ ശ്രീ സിജി നായരെ ചടങ്ങിൽ ആദരിച്ചു. ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്രീ സച്ചിൻ സൂര്യകാന്ത്, ശ്രീ മധു കുമാർ, ശ്രീ കെ കെ പ്രദീപ് എന്നിവർ പങ്കെടുത്തു.ആന്ധ്രയിൽ നിന്നും നോർത്ത് മലബാർ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയ ആന്ധ്ര ട്രാവൽ അസോസിയേഷൻ പ്രതിനിധികളെ ചടങ്ങിൽ സ്വീകരിച്ചു. നാൽപതോളം പേരടങ്ങുന്ന ട്രാവൽ ഓപ്പറേറ്റമാരാണ് എൻ എം ടി ബി യുടെ ഭാഗമായി കണ്ണൂരിൽ എത്തിയത്.കർണാടക, തമിഴ്നാട്, തെലങ്കാന, ഒഡിസ, ഗുജറാത്, ഉത്തർപ്രദേശ്, ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടൂർ ഓപ്പറേറ്റർ മാർ ഹോസ്റ്റഡ് ബയർ മാരായി ഇത്തവണ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ആയിരത്തോളം ട്രേഡ് വിസിറ്റർമാരും രണ്ടു ദിവസങ്ങളിൽ മേള സന്ദർശിച്ചു.മുൻ മന്ത്രി ശ്രീ ഇ പി ജയരാജൻ ടൂർ ഓപ്പറേറ്റർ മാരുമായി സംവദിച്ചു.നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ) യും, മെട്രോ മാർട്ടട്ടും സംയുക്തമായി കണ്ണൂർ വിമാനത്താവളത്തിന്റെ സഹകരണത്തോടെയാണു നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിച്ചത്.വിനോദ സഞ്ചാര മേഖലയിലെ നൂറ്റി മുപ്പതോളം സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മേളയിൽ പരിചയപ്പെടുത്തി. വടക്കൻ മലബാറിലെ ടൂറിസം സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കാനും ടൂറിസം സംരംഭകരെ ഒരു കുട കീഴിൽ കൊണ്ടുവരാനും മേളയിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു ട്രാവൽ ബസാറിൻറ നാലാമത് എഡിഷൻ അടുത്ത വർഷം നടക്കും.

ഇന്ത്യയിലെ മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ ഗ്രോയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ഒരു അതിശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിഗംഭീര ഐപിഒ ലിസ്റ്റിംഗിനെ തുടര്‍ന്ന് ഗ്രോവിന്റെ സഹസ്ഥാപകനും, സിഇഒയുമായ ലളിത് കെഷ്രെ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരനായി മാറിയിരിക്കുന്നു.

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തെ പാളികൾ തിരികെ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ

കണ്ണൂർ മിറർ സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ സ്വന്തം രചിച്ച കവിതകളുടെ ആലാപന മത്സരം നടത്തി. പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദ്മി അവാർഡ് ജേതാവുമായ ടി.കെ.ഡി മുഴപ്പിലങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉത്ഘാടനം പ്രശസ്ത കവി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. പള്ളിയാമൂലയിൽ പി ദീപ ,കുന്നാവിൽ പി അശോകൻ, കൊക്കെൻപാറ ,കെ സി ശ്രീജിത്ത്, പള്ളിക്കുന്ന് പ്രീത വിനോദ്, ഉദയംകുന്ന് അനൂപ് ബാലൻ, പൊടിക്കുണ്ട് രമേശ് പാണ്ടൻ,

ആചാര്യ വിഷ്ണുഗുപ്ത ചാണക്യൻ രാഷ്ട്രീയ വിദഗ്ദ്ധൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണ്. , ആചാര്യ ചാണക്യന്റെ മകനായതിനാൽ അദ്ദേഹത്തെ ചാണക്യൻ എന്ന് വിളിച്ചിരുന്നു. ചന്ദ്രഗുപ്ത മൗര്യന്റെ മുഖ്യമന്ത്രിയും ഗുരുവും സ്ഥാപകനുമായിരുന്നു ആചാര്യ ചാണക്യൻ. മൗര്യ

സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം ഡീസൽ ലോറിയുമായി കൂട്ടിയിടിച്ചതിന്

വിലകൊണ്ടും, വിദഗ്ധരുടെ പ്രവചനങ്ങള്‍ കൊണ്ടും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന 13 ഓഹരികള്‍. പലതും നിക്ഷേപകരുടെ പ്രിയപ്പെട്ട കു്ഞ്ഞന്‍മാര്‍. പുതിയ ലക്ഷ്യവിലയും, സ്‌റ്റോപ്പ് ലോസും അറിഞ്ഞ് നീങ്ങാം.വാരാന്ത്യം ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ അവസാന നിമിഷ